Saturday, April 30, 2011

ലിബറേഷന്‍

നുഴഞ്ഞു കയറിയ-
{ഗ്ഗ വാദികളെക്കാ]-
അരങ്ങു വാണവ{-
സ്വാതന്ത്ര്യ വാദികളായിരുന്നു.
അധികാരത്തിന്റെ -
ആഭിചാരക്രിയകളാ}-
വെളുത്ത മടിശ്ശീലയി} -
ലാഭം പൊതിഞ്ഞവ{ !
മുളച്ചു പൊങ്ങിയവ{-
{ഗ്ഗീയ വാദികളും!

നമ്മ] അധികാരത്തിന്റെ -
വ്യഭിചാരപ്പുരകളി} ;
ഒരുപിടി വിലയിടിഞ്ഞ-
നാണയത്തുട്ടിനാ};
വിലയുറപ്പിക്കപ്പെട്ടവ{ !
അമരസത്യങ്ങളുടെ-
തീണ്ടാപ്പുറങ്ങളി};
ജീവിതാവകാശങ്ങളുടെ-
ശോഷിച്ചകാലാ} ജനാധിപത്യ-
പെരുംതല ചുമക്കുവോ{.!

നിന്റേത് ശബ്ദമില്ലാത്തവന്റെ -
ശബ്ദമെന്നു നീ;
എന്റേത് വിശപ്പിന്റെ -
വേദനയെന്നു ഞാനും !
നിന്റെ ശബ്ദം അധികാരത്തിനു -
വേണ്ടിയായിരുന്നു .
എന്റേത് നിസ്സഹായതയിലെ -
ശാപവാക്കുകളും .

അടിമയകുന്നതിനേക്കാ] ;
മരണം തന്നെ മഹത്തരമെന്നു നീ !
സമരമുഖങ്ങളി} -
കൊക്കക്കോളയുടെയും,
കെന്റകി ചിക്കന്റെയും ,
രുചിഭേദങ്ങളി},
രാസമരത്തിന്റെ കുളിരി} ;
{ഭനിരോധന ഉറകളാ}-
വഴിമുടക്കപ്പെട്ട വിപ്ലവ ബീജങ്ങളി},
സൂചിക്കുഴലിലൂടെ സിരയി} -
നിറച്ച ആവേശത്തിരയി};
ചില്ലു പാത്രത്തി} -
നുരയിട്ട ഉന്മാദത്തി},
ആരുമറിഞ്ഞിരുന്നില്ല-
വിപ്ലവകാരികളുടെ സമരം;
വിപ്ലവത്തിനെതിരായിരുന്നുവെന്ന് !

Saturday, April 9, 2011

വേഗപ്പൂട്ടുകള്‍

ജനാലക്കലെ മഞ്ഞക്കിളി
കൊഞ്ചിപ്പറഞ്ഞതും
അതായിരുന്നു;
സൂചിപ്പുല്ലിലെ കുഞ്ഞു സൂര്യ[
കണ്ണു ചിമ്മി
പരിഭവിച്ചതും അതിനായിരുന്നു;
കാണാക്കുയി}
എതി{പാട്ടു കേ]ക്കാതെ
പാറിപ്പോയതും
അതുകൊണ്ടുതന്നെ;
തെക്കെ പറമ്പിലെ പേരമരം
കായ് പൊഴിച്ചു പിണങ്ങിയതും
അതിനു തന്നെ;
നാണം മാറാത്ത
നാലുമണിപൂക്ക]
നടവഴിയുപേക്ഷിച്ചതും
അതിനു തന്നെ.
എന്റെ മെഗാ ഹെ{ട്സ് വേഗത്തി}
കാലം പണ്ടെ തീറു വാങ്ങിയ
ബാല്യത്തോട് സന്ധിചെയ്ത്
ഒരിക്ക} കൂടി കുട്ടിയാകുവാ[.