Saturday, April 9, 2011

വേഗപ്പൂട്ടുകള്‍

ജനാലക്കലെ മഞ്ഞക്കിളി
കൊഞ്ചിപ്പറഞ്ഞതും
അതായിരുന്നു;
സൂചിപ്പുല്ലിലെ കുഞ്ഞു സൂര്യ[
കണ്ണു ചിമ്മി
പരിഭവിച്ചതും അതിനായിരുന്നു;
കാണാക്കുയി}
എതി{പാട്ടു കേ]ക്കാതെ
പാറിപ്പോയതും
അതുകൊണ്ടുതന്നെ;
തെക്കെ പറമ്പിലെ പേരമരം
കായ് പൊഴിച്ചു പിണങ്ങിയതും
അതിനു തന്നെ;
നാണം മാറാത്ത
നാലുമണിപൂക്ക]
നടവഴിയുപേക്ഷിച്ചതും
അതിനു തന്നെ.
എന്റെ മെഗാ ഹെ{ട്സ് വേഗത്തി}
കാലം പണ്ടെ തീറു വാങ്ങിയ
ബാല്യത്തോട് സന്ധിചെയ്ത്
ഒരിക്ക} കൂടി കുട്ടിയാകുവാ[.

No comments:

Post a Comment